ഗതകാലത്തിന്റെ പച്ചയായ ഓര്‍മ്മകളുടേയും, വരും കാലത്തിന്റെ പ്രതീക്ഷകളുടേയും ഒരു തുരുത്ത്

2010, ഒക്‌ടോബർ 22

പ്രിയ്യപ്പെട്ട കവി എ.അയ്യപ്പന് ഒരു പിടി രക്തപുഷ്പങ്ങള്‍....!!!


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട~ അയ്യപ്പന്‍ പറഞ്ഞത്...
“മണ്ണ് മൂടുന്നതിനു മുന്പ്ച‌ ഹൃദയത്തില്നിപന്ന് ആ പൂവ്‌ പറിക്കാം”

4 അഭിപ്രായങ്ങൾ:

  1. വലിച്ചുകീറിയകടലാസുജീവിതം
    വിരിച്ചകവിതതന്മെത്തമേലും
    വമിച്ചിടുന്നൊരുലഹരിതന്മണമാൽ
    വെളിച്ചമണച്ചുനീകടന്നുപോയി


    ആദരാഞ്ജലികളോടെ..

    മറുപടിഇല്ലാതാക്കൂ
  2. കാറപകടത്തില്‍പ്പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
    ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കേ
    മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
    അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്‌

    മറുപടിഇല്ലാതാക്കൂ